മീസാൻകല്ല്
രാത്രിയെന്നും പകലെന്നും രാമുവിനില്ല.അതുകൊണ്ടുതന്നെ പകൽസമയത്തും രാത്രിയുടെ ഏതുയാമങ്ങളിലും രാമുവിനെ കണ്ടാൽ ആർക്കും പരാതിയുമില്ല.
കുട്ടികൾക്ക് രാമു ഭ്രാന്തനാണ്..!എങ്കിലും ഇന്നുവരെ രാമുവിന്റെ മുഖത്തുനോക്കി ആരും ഭ്രാന്താ എന്നുവിളിച്ചിട്ടുമില്ല.
വേലായുധന്റെയും ചിന്നമ്മയുടെയും ആറുമക്കളിൽ നാലാമനായിരുന്നു രാമു.മൂത്തത് പെണ്ണായിരുന്നു. അളുടെ...
തെക്കെ പുളിമരച്ചോട്
പ്രഭാത പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കാലിച്ചായ മോന്തിക്കൊണ്ടിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസത്തെ 'ദുരന്തം' ഓര്‍മ്മ വന്നത്.'ദുരന്തം' കാണുവാന്‍ വേണ്ടി പൂമുഖത്തിന്‍റെ ജനല്‍ തുറന്നു. യുദ്ധ ഭൂമിക്ക് സമാനമായ കാഴ്ചയാണ് അവിടെ കണ്ടത്. പലതരം പക്ഷിക്കൂടുകള്‍ തകര്‍ന്ന്...
ബിരിയാണി മൊഞ്ച്
"ന്റെ ജീവൻ പോണ്ണ വേദനണ്ടാറ്ന്ന് അന്ന്ക്ക്. എല്ലാം കടിച്ചമർത്തി ജീവിക്കാൻതുടങ്ങിയതോന്റെ വിജാരം കൊണ്ട് മാത്രാ... ഇക്കെങ്ങനെ ജീവിക്കണം എന്നറീല. ന്നാലും ഞാൻ ജീവിക്കും ന്റെ പോന്നാര മോനെ ഓർക്കണ്ടെ".
കൂടെയുള്ള തന്റെ വയസായ ഉമ്മയെ നോക്കി...
കൊച്ചു വീട്
എന്റെ വീടൊരു കൊച്ചു വീട്
വീടിനോ ഒതൊരു കൊച്ചുമുറ്റം
മുറ്റത്ത് ഉണ്ടൊരു കൊച്ചുമുല്ല
മുല്ലയിലോ നല്ല കൊച്ചു പൂവ്
കൂട്ടുകാരോ ഞങ്ങൾ ഒത്തുകൂടി
പാട്ടുകൾ പാടികളിച്ചിടുന്നു.
മുറ്റത്തു ചാഞ്ഞ കൊച്ചു മാവിൽ
ഉഞ്ഞാലിൽ ആടി കളിച്ചുഞങ്ങൾ
ഞങ്ങൾക്കും ഉണ്ടൊരു
കൊച്ചു വീട്
വീടിനൊ ഒത്തൊരു
കൊച്ചുമുറ്റം
ആതവനാട് വെള്ളച്ചാട്ടം വിസ്മയിപ്പിക്കുന്നു
ചെറിയ പെരുന്നാൾ ആഘോഷിക്കാനായി അയ്യപ്പനോവിലെത്തിയവർ വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയാൽ വിസ്മയിച്ചപ്പോൾ സന്ദർശനത്തിനെത്തിയവരുടെ ബാഹുല്യത്താൽ ആതവനാട് ദേശം അതിലേറെ വിസ്മയിച്ചു. ജില്ലയുടെ ആതിരപ്പള്ളി എന്ന് സന്ദർശകർ വിശേഷണം നൽകിയ ഈ വെള്ളച്ചാട്ടം അക്ഷരാർത്ഥത്തിൽ ആതിരപ്പള്ളിയാവുകയായിരുന്നു. നിറഞ്ഞുകവിഞ്ഞ...
കുടുക്കി കെട്ടി
മമ്മാല്യാക്ക തന്‍റെ മകളായ ഫാത്തിമക്കുട്ടിയേയും കൂട്ടി തിരൂരിലെ ഒരു സ്വര്‍ണ്ണക്കടയിലെത്തി.
'മോക്കൊരു കുടുക്കിക്കെട്ടി മാണം ' മമ്മാല്യാക്ക ജ്വല്ലറിയിലുള്ള പയ്യനോടു പറഞ്ഞു. 'ഏത് മോഡലാ കാക്കാക്ക് വേണ്ടത്'
'മോഡലൊന്നും ഇക്കറീല്ല അതൊക്കെ ഇബക്കെ അറ്യൊള്ളൂ' മമ്മാല്യാക്ക...
നിലാവുപോലെ…
സമയം അർദ്ധരാത്രിയോടടുത്തുതുടങ്ങിയിരിക്കുന്നു. നല്ല നിലാവുണ്ടായിരുന്നു. വൃക്ഷത്തലപ്പുകളിൽ വീണുടയുന്ന വെള്ളിവെളിച്ചം താഴെ, മണ്ണിനുമീതെ വികൃതമായ നിഴലായി പരന്നു കിടക്കുന്നുണ്ടായിരുന്നു.
അയാൾ കട്ടിലിൽ ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞുംകിടന്നു. തൊട്ടടുത്ത്, കട്ടിലിന്റെ ഇടതുപാർശ്ശ്വത്തിൽ ഭാര്യഗാഢനിദ്രയിലാണ്. രാത്രികഴിച്ച മരുന്നിന്റെ ക്ഷീണമായിരിക്കാം അവളെ...
വിലാപം
മഴ മറന്ന ആകാശം അകലെയുണ്ട്
ചിരി മാഞ്ഞു പോയ പുഴകളുണ്ട്
പൂവായ് വിടരാത്ത മൊട്ടുകള്‍
വീണു കിടപ്പുണ്ട്
കൂടു കൂട്ടാനാവാതെ കിളികള്‍ ഗഗനത്തിലുമുണ്ട്
എനിക്കു മഴയുണ്ടായിരുന്നു
പുഴയുടെ ഗാനം ഉള്ളിലൊഴുകിയിരുന്നു
പൂവിന്‍ മണംഅറിഞ്ഞവന്‍ രുചിയറിഞ്ഞ നാക്കുള്ളവന്‍ കിളിക്കൂടു കണ്ടു
വളര്‍ന്നവന്‍ ഞാന്‍
കുടിക്കാനില്ലിറ്റു വെള്ളം
ഇന്നെനിക്കു
മുന്‍പേ പെയ്തു
തോര്‍ന്ന...
പൂക്കളം
പിഴുതെടുത്ത ചെന്പരത്തിനാവുകൾ
അറുത്തിട്ട കോളാംന്പിക്കാതുകൾ
ചൂഴ്ന്നെടുത്ത വാടാമല്ലികണ്ണുകൾ
അടിച്ചുകോഴിച്ച തുംപപല്ലുകൾ
പിച്ചിച്ചീന്തിയ ചെണ്ടുമല്ലി
മിഴിച്ചുനിന്നുപോയി,
ഇതല്ലേ നമ്മുടെ കേരളം
കാൽപ്പാടുകൾ
അനന്തമായി നീണ്ടുകിടയ്ക്കുന്ന കാൽപ്പാടുകളുടെ അവസാനബിന്ദു അന്വേഷിച്ചാണു അയാൾ യാത്ര തുടങ്ങിയത്.
കേവലമൊരു തമാശരൂപേണ തുടങ്ങിയ ഈ യാത്ര , ഇന്നയാളെ വല്ലാത്തൊരു വിഷമാവസ്ഥയിൽ എത്തിച്ചിരിക്കുന്നു.
നിഗൂഢതകൾ നിറഞ്ഞു , പരന്നു ഒരവസാനമില്ലാതെ കിടയ്ക്കുന്ന ഈ മരുഭൂമിയിലൂടെ...



















