കൊച്ചു വീട്
എന്റെ വീടൊരു കൊച്ചു വീട്
വീടിനോ ഒതൊരു കൊച്ചുമുറ്റം
മുറ്റത്ത് ഉണ്ടൊരു കൊച്ചുമുല്ല
മുല്ലയിലോ നല്ല കൊച്ചു പൂവ്
കൂട്ടുകാരോ ഞങ്ങൾ ഒത്തുകൂടി
പാട്ടുകൾ പാടികളിച്ചിടുന്നു.
മുറ്റത്തു ചാഞ്ഞ കൊച്ചു മാവിൽ
ഉഞ്ഞാലിൽ ആടി കളിച്ചുഞങ്ങൾ
ഞങ്ങൾക്കും ഉണ്ടൊരു
കൊച്ചു വീട്
വീടിനൊ ഒത്തൊരു
കൊച്ചുമുറ്റം
വെളുത്ത പൂവ്
കണ്ണുകൾ കൂട്ടിയടച്ച്
ഇരുട്ടിനെ കാവലിരുത്തി
നിഴലുകൾ ഓടിയൊളിച്ചു
തേയ്ച്ചുമായ്ക്കാനാവാത്ത സ്വപ്നത്തിന്റെ നിറഞ്ഞ കാവൽക്കാരനായി ഞാൻ
വൈകൃത രൂപങ്ങൾ രൂപങ്ങൾ നെഞ്ചത്തിരുന്ന് നൃത്തം ചവിട്ടി തിമർത്തിറങ്ങുമ്പോൾ
വളഞ്ഞ ഗോവണികൾ
നിലക്കാതെ ഉയർന്നു യർന്ന് അതിന്റെ അറ്റത്തിരുന്നു ഞാൻ
വിയർക്കുന്നൂ ....
വിറയ്ക്കുന്നൂ....
ഓടി കയറിയ ചിതൽ പുറ്റുകൾ...
അമൂല്യമായ ജലം
വളവന്നൂർ പരസ്പര സഹായ നിധി പെൺകുട്ടികൾക്കു വേണ്ടി മാത്രമായി നടത്തിയ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ എഴുതിയ കവിതകളിൽ നിന്നും ഒന്നാമത്തെ സമ്മാനത്തിന് അർഹമായ കവിത.
കവിത സഹദിയ പി. സി
ബാല്യകാലം...........
ആ നല്ലകാലം.........
പേമാരിയിൽ കുത്തിച്ചൊരിയുന്ന വെള്ളം............
ഇടിയും മിന്നു...
ഉമ്മുക്കുലുസു
വിവാഹത്തിന്റെ ആദ്യനാളുകളിലൊന്നില്‍ വിരുന്നിന് പോകാന്‍ നേരം അവള്‍ സാരിയണിഞ്ഞ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു
"എങ്ങന്യാ..... ആദ്യായിട്ടാ..... സാരിയുടുക്കുന്നെ..."
സാരിയുടെ ഞൊറികള്‍ ശരിപ്പെടുത്തിക്കൊണ്ടിരിക്കെ അവള്‍ ചോദിച്ചു
" ....നന്നായിട്ടുണ്ട്... ശരിക്കും വടിയിന്‍മേല്‍ ശീല ചുറ്റിയത് പൊലെ....."
കളവ് പറഞ്ഞില്ലങ്കില്‍ ജീവിതം...
മറക്കാനാവാത്ത ഒരു പയ്യന്നൂർ ഓർമ്മക്കുറിപ്പ്
ജോലിയാവശ്യാർത്ഥം പയ്യന്നൂരിലെ കൊറ്റിയിൽ താമസിക്കേണ്ടി വന്നു. താമസ സ്ഥലം കിട്ടാതെ വിഷമിച്ചപ്പോൾ ഒടുവിൽ ആ ഒറ്റ റൂമിൽ കഴിഞ്ഞുകൂടാൻ തീരുമാനിച്ചു. താഴത്തെ നിലയിൽ ഒരു ഫാമിലി, മുകളിലെ റൂമുകളിൽ ബംഗാളി ആസാമികൾ. ഇരുമ്പ്...
ഇശ്ഖിന്റെ ആകാശം
എന്റെ പ്രണയമേ... വരൂ...,
ആകാശ മേലാപ്പിനപ്പുറത്തേക്ക് നമുക്കൊരു വിരുന്നു പോയാലോ..?
വർണ്ണച്ചിറകുള്ള പൂമ്പാറ്റകളായി നമുക്കവിടെ പാറി നടക്കാം ...
മണ്ണിൽ വിരിയാത്ത പൂക്കളുടെ തേൻ കുടിക്കാം ...
ഇവിടെ പിറക്കാത്ത ആത്മാക്കളോട് കൂട്ട് കൂടാം...
ഇശ്ഖിന്റെ പൊരുൾ തേടുന്ന ജിന്നിനോട്...
നിറങ്ങൾ
മകൻ ,
നിറങ്ങളെക്കുറിച്ച്
ചോദിച്ചപ്പോഴാണു
ഞാനമ്പരന്നു പോയത്..!
ആകാശത്തുള്ള നിറങ്ങൾ
പരസ്പരപൂരിതമെന്നും ,
ഭൂമിയിലെ നിറങ്ങൾ
അകന്നു നിൽക്കുന്നതെന്ത് കൊണ്ട്
ചോദ്യം ഉത്തരമില്ലാത്തൊരു
വികലാംഗനായിത്തീരുന്നൂ
നാവിൻ തുമ്പിൽ..
പച്ചയും ചുവപ്പും കാവിയും ,
ഇവയെയകറ്റിനിറുത്തുന്നതേത്
കാന്തികശക്തി..?
മകനേ ,
അറിയില്ലതിനുത്തരമീയച്ഛനു
നിറഭാവങ്ങൾ മാറിമറിയും
കാലങ്ങൾ സാക്ഷി...
ഇരുളിൻ മറനീക്കിവരും
സൂര്യനും സാക്ഷി...
ഇനിവരും കാലങ്ങളിലുണ്ടതിനുത്തരം
ചേതനയറ്റുതീരുന്ന നിൻ നയനങ്ങളിൽ
പതിയുകയില്ലതിൻ വർണ്ണങ്ങൾ...
നാവിലെ രസമുകുളങ്ങളും ,
ഗന്ധമറിയും...
തെക്കെ പുളിമരച്ചോട്
പ്രഭാത പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കാലിച്ചായ മോന്തിക്കൊണ്ടിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസത്തെ 'ദുരന്തം' ഓര്‍മ്മ വന്നത്.'ദുരന്തം' കാണുവാന്‍ വേണ്ടി പൂമുഖത്തിന്‍റെ ജനല്‍ തുറന്നു. യുദ്ധ ഭൂമിക്ക് സമാനമായ കാഴ്ചയാണ് അവിടെ കണ്ടത്. പലതരം പക്ഷിക്കൂടുകള്‍ തകര്‍ന്ന്...
എലി കയറി….
സ്കൂളാണ്.. ഉച്ചക്ക് മുന്‍പുള്ള ഇടവേള.. ചിലര്‍ സ്റ്റാഫ് റൂമിലിരുന്നു ചായകുടിക്കുന്നു.. ടീച്ചര്‍മാര്‍ സാരിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു... "എന്റെ മിസ്റ്റെരിനു... ചായ തീരെ ഇഷ്ട്ടമല്ല... ഞാന്‍ വിടുമോ? എന്നും ഒരു കപ്പു 'ഹോര്‍ലിക്സ്' കൊടുക്കും.. സി.സിഎഫ്
"എന്റെ അങ്ങേരു പാവമാ, എന്ത് കൊടുത്താലും കഴിക്കും, കുഞ്ഞിനേയുംകളിപ്പിച്ചു അവിടെ ഇരുന്നോളും" ഡി.ഡി.എച്ച്
അതിനിടെ പുസ്തക കച്ചവടക്കാരന്‍ വന്നു...
ഈ സമയത്താണ് അന്നാമ ടീച്ചര്‍ നിലവിളിച്ചത്.. "അയ്യോ... എലി.."
പ്യൂണിനെ വിളി... ഒരു പണിയുമില്ലാതെ ഇരിക്കുകയെല്ലേ...? പി .പി .പി.
"ടിയാന്‍ ഇന്നു ലീവിലാണ്.." സി. സി. എഫ്.
"അയ്യോ... ഹെന്റെ... പെന്‍ഷന്‍...... പെന്‍ഷന്‍...."...
നീയും ഞാനും
നീ ഞാനും ഞാന്‍ നീയുമായിരുന്ന മാത്രകള്‍
മാണിക്യമായ് നീ ഉള്ള നാളുകള്‍ മറ്റെല്ലാം എനിക്കു വെള്ളാരം കല്ലുകള്‍ മാത്രം
എന്‍റെ സ്വപ്നങ്ങള്‍ കിനാകണ്ട
കാലങ്ങള്‍ കുതിച്ചു പാഞ്ഞു തളര്‍ന്നു വീണ്ടും
നിലാവിന്‍റെ ധവളിമയില്‍ നിന്‍ മുഖ കാന്തി ദര്‍ശിച്ച...

















