മൗനം
മൗനത്തിന് കണ്ണുണ്ടായിരുന്നു
പീലിക്കണ്ണുകള്‍ കണ്ടതിലേറെ
പുലിക്കണ്ണുകള്‍ കണ്ടിട്ടും
കണ്ണു ചിമ്മിയ മൗനം
മൗനത്തിന് ചെവിയുണ്ടായിരുന്നു
സ്വരനാദങ്ങള്‍ കേട്ടു തഴമ്പിച്ച
കര്‍ണ്ണപുടം ആര്‍ത്ത നാദങ്ങള്‍ക്കായ് ചെവി കൊടുക്കാത്ത മൗനം
മൗനത്തിന് നാവുമുണ്ടായിരുന്നു
ദിവ്യസൂക്തങ്ങള്‍ ചൊല്ലി തേഞ്ഞ
മാംസ പിണ്ഡം പ്രതികരിച്ചില്ല
പൂട്ടു വീണ മൗനം
മൗനത്തിന് കയ്യുണ്ടായിരുന്നു
നിത്യാഭ്യാസത്താല്‍ ഉരുട്ടിയെടുത്ത
ഭുജങ്ങള്‍ തടഞ്ഞില്ല...
എലി കയറി….
സ്കൂളാണ്.. ഉച്ചക്ക് മുന്‍പുള്ള ഇടവേള.. ചിലര്‍ സ്റ്റാഫ് റൂമിലിരുന്നു ചായകുടിക്കുന്നു.. ടീച്ചര്‍മാര്‍ സാരിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു... "എന്റെ മിസ്റ്റെരിനു... ചായ തീരെ ഇഷ്ട്ടമല്ല... ഞാന്‍ വിടുമോ? എന്നും ഒരു കപ്പു 'ഹോര്‍ലിക്സ്' കൊടുക്കും.. സി.സിഎഫ്
"എന്റെ അങ്ങേരു പാവമാ, എന്ത് കൊടുത്താലും കഴിക്കും, കുഞ്ഞിനേയുംകളിപ്പിച്ചു അവിടെ ഇരുന്നോളും" ഡി.ഡി.എച്ച്
അതിനിടെ പുസ്തക കച്ചവടക്കാരന്‍ വന്നു...
ഈ സമയത്താണ് അന്നാമ ടീച്ചര്‍ നിലവിളിച്ചത്.. "അയ്യോ... എലി.."
പ്യൂണിനെ വിളി... ഒരു പണിയുമില്ലാതെ ഇരിക്കുകയെല്ലേ...? പി .പി .പി.
"ടിയാന്‍ ഇന്നു ലീവിലാണ്.." സി. സി. എഫ്.
"അയ്യോ... ഹെന്റെ... പെന്‍ഷന്‍...... പെന്‍ഷന്‍...."...
പ്രവാസം ചിലപ്പോഴെങ്കിലും നഷ്ടകച്ചോടം തന്നെയാണു
നോമ്പ് തുറക്കാൻ കഫ്റ്റീരിയയിലേക്ക് വന്നപ്പോഴാണു അവിടത്തെ ജോലിക്കാരൻ പുറത്ത് ഒറ്റക്കിരിക്കുന്നത് കണ്ടത്. പേരറിയാത്ത ആ സുഹൃത്തിന്റെ ഇരുത്തത്തിൽ എന്തോ വിഷമം തോന്നി.
നോമ്പിനെ കുറിച്ച് ഒക്കെ ചോദിച്ചശേഷം നാട്ടിൽ പോകണ്ടേയെന്ന എന്റെ ചൊദ്യം അവനെ...
ബിരിയാണി മൊഞ്ച്
"ന്റെ ജീവൻ പോണ്ണ വേദനണ്ടാറ്ന്ന് അന്ന്ക്ക്. എല്ലാം കടിച്ചമർത്തി ജീവിക്കാൻതുടങ്ങിയതോന്റെ വിജാരം കൊണ്ട് മാത്രാ... ഇക്കെങ്ങനെ ജീവിക്കണം എന്നറീല. ന്നാലും ഞാൻ ജീവിക്കും ന്റെ പോന്നാര മോനെ ഓർക്കണ്ടെ".
കൂടെയുള്ള തന്റെ വയസായ ഉമ്മയെ നോക്കി...
ആതവനാട് വെള്ളച്ചാട്ടം വിസ്മയിപ്പിക്കുന്നു
ചെറിയ പെരുന്നാൾ ആഘോഷിക്കാനായി അയ്യപ്പനോവിലെത്തിയവർ വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയാൽ വിസ്മയിച്ചപ്പോൾ സന്ദർശനത്തിനെത്തിയവരുടെ ബാഹുല്യത്താൽ ആതവനാട് ദേശം അതിലേറെ വിസ്മയിച്ചു. ജില്ലയുടെ ആതിരപ്പള്ളി എന്ന് സന്ദർശകർ വിശേഷണം നൽകിയ ഈ വെള്ളച്ചാട്ടം അക്ഷരാർത്ഥത്തിൽ ആതിരപ്പള്ളിയാവുകയായിരുന്നു. നിറഞ്ഞുകവിഞ്ഞ...
തീക്ഷ്ണത
പ്രണയത്തിന്‍റെ
തീക്ഷ്ണത അവളുടെ കണ്ണിലായിരുന്നു
ഏകാന്തതയുടെ
തീനാളം
ചുറ്റിലും കാടുമൂടിയ
മണ്‍കൂന
ക്കുള്ളിലും
കൊച്ചു വീട്
എന്റെ വീടൊരു കൊച്ചു വീട്
വീടിനോ ഒതൊരു കൊച്ചുമുറ്റം
മുറ്റത്ത് ഉണ്ടൊരു കൊച്ചുമുല്ല
മുല്ലയിലോ നല്ല കൊച്ചു പൂവ്
കൂട്ടുകാരോ ഞങ്ങൾ ഒത്തുകൂടി
പാട്ടുകൾ പാടികളിച്ചിടുന്നു.
മുറ്റത്തു ചാഞ്ഞ കൊച്ചു മാവിൽ
ഉഞ്ഞാലിൽ ആടി കളിച്ചുഞങ്ങൾ
ഞങ്ങൾക്കും ഉണ്ടൊരു
കൊച്ചു വീട്
വീടിനൊ ഒത്തൊരു
കൊച്ചുമുറ്റം
കാൽപ്പാടുകൾ
അനന്തമായി നീണ്ടുകിടയ്ക്കുന്ന കാൽപ്പാടുകളുടെ അവസാനബിന്ദു അന്വേഷിച്ചാണു അയാൾ യാത്ര തുടങ്ങിയത്.
കേവലമൊരു തമാശരൂപേണ തുടങ്ങിയ ഈ യാത്ര , ഇന്നയാളെ വല്ലാത്തൊരു വിഷമാവസ്ഥയിൽ എത്തിച്ചിരിക്കുന്നു.
നിഗൂഢതകൾ നിറഞ്ഞു , പരന്നു ഒരവസാനമില്ലാതെ കിടയ്ക്കുന്ന ഈ മരുഭൂമിയിലൂടെ...
ചെമ്മീൻ
കഴിഞ്ഞ ദിവസം നാട്ടിലേക്ക് രണ്ട്മൂന്ന് തവണ വിളിച്ചിട്ടാണ് അവൾ ഫോൺ എടുത്തത്. എന്താ ഫോൺ എടുക്കാത്തത് ന്ന് ചോദിച്ചപ്പോ അവൾ പറഞ്ഞു.
"അടുപ്പത്ത് ചെമ്മീൻ ഉണ്ടായിരുന്നു. ഫോൺ എടുക്കാൻ വന്നാൽ അത് കരിഞ്ഞു പോകുന്ന്...
ചിതറപ്പെട്ട മുത്തുകൾ
ഒരു വൈമാനികനാണത് പറഞ്ഞത്,
ശാന്തസമുദ്രത്തിന് മുകളിലെവിടെയോ
സടാക്കോയുടെ ആത്മാവും പേറി
ഒരു കുഞ്ഞുമേഘം തങ്ങി നിൽപുണ്ടെന്ന്
സ്വർണ്ണ വർണ്ണമുള്ള കടലാസുപറവകൾ
അതിൽ വന്നിരുന്ന് പാട്ടുപാടാറുണ്ടെന്ന്...
മറ്റൊരു നാവികൻ പറഞ്ഞിരുന്നു,
അറ്റ്‌ലാന്റിക്കിന്രെ തിരകൾക്കിടയിലെവിടെയോ
ആൻഫ്രാങ്കിന്രെ ഓർമ്മകൾക്ക് മേൽ
ഹിമപാളികൾ ഡയറിത്താളുകൾപോലെ
പറന്നു വീഴാറുണ്ടെന്ന്...
മദ്ധ്യ ധരണ്യാഴിയുടെ കരയിൽ
മരുഭൂമിയിൽ ഒരു സഞ്ചാരി
തംബുരു...


















